Skip to main content

Posts

Showing posts from November, 2010
എന്‍റെ പ്രിയ സംഗീ ത സംവിധായകന്‍ ലതാ മങ്കേഷ്‌കര്‍ ഒരു കാലത്ത് സംഗീത സംവിധായകനായ സലിന്‍ദാ മുംബൈയിലെ സിനിമാലോകത്ത് അനിഷേധ്യസ്ഥാനം അലങ്കരിച്ചിരുന്നു . ഇന്ത്യന്‍ പീപ്പിള്‍ അസോസിയേഷന്‍ ഇപ്റ്റയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തി ബംഗാളിന് പുറത്തേക്ക് വ്യാപിച്ചു . ഇപ്റ്റയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ സലിന്‍ദാ തന്റെ പ്രവര്‍ത്തനം മുംബൈയില്‍ കേന്ദ്രീകരിച്ചു . അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് . എനിക്ക് നല്ല ബഹുമാനം തോന്നി . ബംഗാളി സിനിമകള്‍ക്ക് വേണ്ടി എന്നെക്കൊണ്ട് പാടിച്ചു . ഈ ഗാനങ്ങളൊക്കെ അതിന്റെ മെലഡികൊണ്ടും ലിറിക്‌സ് കൊണ്ടും അസാധാരണമായിരുന്നു . എന്റെ സംഗീത ജീവിതത്തില്‍ ഞാന്‍ ഏതാണ്ട് നൂറിലധികം സംഗീത സംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട് . അതില്‍ ഒരു പക്ഷെ പത്തുപേര്‍ക്ക് മാത്രമേ സിനിമയേയും സംഗീതത്തേയും കുറിച്ച് നല്ല ധാരണകള്‍ ഉള്ളൂ . ഈ പത്തു പേരില്‍ സലില്‍ദാ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു . അദ്ദേഹത്തിന്റെ മെലഡി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് . സലില്‍ദാക്ക് ബംഗാളി നാടോടി സംഗീ
ചമയങ്ങള്‍ ഇല്ലാത്ത ജീവിതം ജനങള്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത മണിമന്ദിരങ്ങളില്‍ ജീവിക്കുന്നവരാണ് സിനിമാ താരങ്ങള്‍ . പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ മാത്രം അവരെ കാണുന്നു . അവരുടെ ജീവിതം നിഗൂഢതയുടെ പരിവേഷത്തോടെ മാത്രം പുറം ലോകം അറിയുന്നു . എന്നാല്‍ ശാന്താദേവി സിനിമാ നടികളുടെ ഗ്ലാമറസ് ലോകത്തിന് പുറത്ത് ജീവിച്ചു . മുഖത്ത് ചായം തേക്കുമ്പോള് മാത്രമാണ് തങ്ങള് താരമാകുന്നതെന്ന് മറ്റ് നടികളെ ഓര്‍മ്മിപ്പിച്ചു . ശാന്താദേവി ഒരിക്കല്‍ പറഞ്ഞു ,’ ബംഗ്ലാവും കാറും ആയമാരും ഇല്ലാത്ത ഏക നടിയാണ് ഞാന്‍ ’. 53 വര്‍ഷമായി അഭിനയ രംഗത്തുള്ള ഒരു നടി ഇങ്ങിനെ പറയുമ്പോള്‍ അവരുടെ ജീവിതം എങ്ങിനെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത് . ശാന്താദേവി കോഴിക്കോട് നഗരത്തിലെ സിറ്റി ബസുകളില്‍ യാത്ര ചെയ്യുന്നതും മിഠായിത്തെരുവിലൂടെ നടന്ന് പോകുന്നതും ഇന്നലെയുടെ കാഴ്ചയായിരുന്നു . ചമയങ്ങളില്ലാത്ത ജീവിതം നടികള്‍ക്ക് സാധ്യമാകുമെന്ന് വെള്ളിത്തിരയിലെ ചായം തേച്ച മുഖങ്ങളെ വിസ്മയത്തോടെ മാത്രം കാണുന്ന പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു അവര്‍ . രണ്ടു തവണ ദേശീയ
ഓര്‍ ­ മ്മ ­ യില്‍ സ ­ ലില്‍ ദാ ര വീ ന്ദ്ര നാ ഥടാ ഗോ റി ന്റെ മ ര ണ ത്തി നു ശേ ഷം ബം ഗാ ളി സം ഗീ തം അ സ് ത മി ച്ചു എ ന്ന് ചി ല നി രൂ പ കര്‍ വി ധി എ ഴുതി . പ ക്ഷേ ബം ഗാ ളി സം ഗീ ത ത്തി ന്റെ തു ടര്‍ ച്ച ഏ റ്റെ ടു ത്ത് കൊ ണ്ട് ഒ രു പ്ര തി ഭ യു ടെ ഉദ യം സം ഗീ ത പ്രേ മി കള്‍ ക ണ്ടു . ആ രാ ധ കര്‍ സ്‌ നേ ഹ പൂര്‍ വ്വം സ ലില്‍ ദാ എ ന്നു വി ളി ച്ച സ ലില്‍ ചൗ ധ രി . 1950 ക ളില്‍ സി നി മ യില്‍ വ ന്ന് വ്യ ത്യ സ് തമാ യ ഗാ ന ങ്ങ ളോ ടെ ബോ ളീ വു ഡില്‍ സ്വ ന്തം ഇ ടം ക ണ്ടെ ത്തു കയും അ റു പ തു ക ളില്‍ മ ലയാ ള ഗാ ന രം ഗം കീ ഴ ട ക്കു കയും ചെയ് ത സ ലിന്‍ ദാ ഏ റ്റവും കൂ ടു തല്‍ പ്രാ ദേ ശി ക ഭാ ഷ ക ളില്‍ സം ഗീ തം ചെയ് ത ക ലാ കാ രന്‍ കൂ ടി യാണ് . ബോ ളീ വു ഡി നേ ക്കാള്‍ ദ ക്ഷി ണേ ന്ത്യ യി ലാ യി രു ന്നു സ ലിന്‍ ദാ ക്ക് കൂ ടു തല്‍ അം ഗീ കാ രം കി ട്ടി യ ത് . 1925 ന വം ബര്‍ 19 ന് ബം ഗാ ളി ലെ സൊ നാര്‍ പൂര്‍ ഗ്രാ മ ത്തില്‍ ജ നി ച്ച സ ലിന്‍ ചൗധ രി ബാല്യം ചി ല വ ഴി ച്ച ത് ആ സ്സാ മി ലെ തേയി ല എ സ്‌ റ്റേ റ്റി ലാ യി രുന്നു . അ ച്ഛന്‍ അ വി ടെ ഡോ ക്ട റാ യി രുന്നു .