Skip to main content
അങ്ങാടി തെരു - തമിഴ് സിനിമയില്‍ വസന്തത്തിന്‍റെ ഇടി മുഴക്കം


ആരും
സഞ്ചരിക്കാത്ത വഴികളിലുടെ യാണ് സംവിധായകന് വസന്തബാലന്റെ യാത്ര. വെയില്
എന്നസിനിമായിലുടെ അദേഹം ഇതു തെളിയിച്ചതാണ് . ഇന്ത്യയിലും വിദേശത്തും ഒരുപാട് പുരസ്കാരങ്ങള്നേടുകയും പശുപതിയുടെ മികച്ച അഭിനയടിലൂടെ പ്രേഷക ശ്രെധ നേടുകയും ചെയ്ത വെയിലിനുശേഷം വസന്തബാലന് കാത്തിരിക്കുകയായിരുന്നു അങ്ങാടി തെരു എന്ന സിനിമക്ക് വേണ്ടി .സൂപ്പര്മാര്കെടിലെ ജീവനകാരുടെ ദുരിത പൂര്ണമായ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചപ്പോള് പ്രേഷകര്നെട്ടുകയായിരുന്നു . അച്ഛന്ടെ മരന്നതിനു ശേഷം പഠനം ഉപേഷിച്ച് തിരുനെല് വേലിയില് നിന്ചെന്നൈയിലെ രംഗനാതന് തെരുവില് ജോലി ക്ക് എത്തിയതായിരുന്നു ജ്യോതി ലിംഗം (മഹേഷ്). മാടുകളെ പോലെ വിശ്രമ മില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അവിടെ നിസാരമായകാരണഗള്ക്കു പോലും ഫ്ലോര് മാനേജര് മാരുടെ ക്രൂരമായ മര്ദനം എല്കേന്ണ്ടി വരുന്നു . ജോലികരില്തന്ടെടി യായ കണിയെ (അഞ്ജലി) യെ അവന് പരിജയപെടുന്നു. ഇതിനിടെ പ്രണയത്തിലായരണ്ടുപേരെ ക്രൂരമായി മര്ദിക്കുന്നത് അവര് സാക്ഷ്യം വഹിക്കുന്നു .പെണ്ക്കുട്ടി റോഡിലേക്ക് ചാടിആത്മഹത്യ ചെയ്യുന്നു .ഇതേ പോലെ കണിയും ജ്യോതിയും അവര് അറിയാതെ പ്രണയത്തില്അകപ്പെടുന്നു . അവരെ അവിടെ നിന്ന് പുറത്താക്കുന്നു .അവര് തെരുവില് കച്ചവടം ചെയ്തു ജീവിക്കുന്നുതെരുവില് ജീവിക്കുക്പ്പോള് അവര്ക്ക് സ്വതന്ര്യവും സന്തോഷവും തോന്നുന്നു


നഗരങ്ങളിലെ സുപെര്മര്കെട്ടിലെ ജീവനക്കാരുടെ ജീവിതം പുറം ലോകം അറിയുന്നത് സിനിമപുറത്തു വന്നതിനു ശേഷമാന്നു .യൂറോപ്യന് രാജ്യമായ ബെല്ജിയത്തില് ലുക്ക് ജീന് പിയറി ദര്ടനെ യുടെ rosetta സിനിമ പുറത്തു വനതിന് ശേഷം ബാലവേല പൂര്ണമായും നിരോടിക്കുന്ന ഒരുനിയമം സര്കാര് പാസാക്കി . സിനിമ പിന്നീട് കാന് ഫിലിം ഫെസ്റിവലില് പുരസ്കാരം നേടി . ഇതുപോലെ അങ്ങാടി തെരുവും സൂപ്പര് മാര്ക്കറ്റ് മുതലാളി മാരെ ഭയപ്പെടുത്തി യിരിക്കുകയാണ്ബെല്ജിയത്തില് ഉണ്ടായപോലെ ഒരു നിയമ നിര്മാണം നമുക്ക് ഇത് മൂലം ഉണ്ടാവില്ല .കാരണം മൂന്നാംലോക രാജ്യങ്ങളിലെ മുതലാളി രാഷ്ട്രിയ അവിഹിത കൂടുകെട്ടു പാവപെട്ടവന് എന്നും നീതിനിഷേധിക്കപ്പെടും
. .

Comments

  1. കൊക്കെത്ര കുളം കണ്ടതാ.ഹരിയാന ഉള്‍പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ ജാതി സഭകള്‍ (ഖപ് പഞ്ചായത്തുകള്‍)കൊന്നൊടുക്കുന്നത് (Honor Killings )വര്‍ഷത്തില്‍ 1000 എന്ന തോതിലാണെന്ന് ഹിന്ദുവില്‍ കഴിഞ്ഞ ദിവസം ലേഖനമുണ്ടായിരുന്നു.കാതല്‍ വാഴുന്ന തമിഴ് ലോകത്ത് കല്യാണ്‍ സ്വര്‍ണക്കാരുടെ 'വിശ്വാസമാണ് ' പരസ്യരൂപത്തില്‍ കാണികളുടെ മുന്നിലെത്തുന്നത്.നല്ല മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം.

    ReplyDelete

Post a Comment

Popular posts from this blog

മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...