Skip to main content
ഓടകുഴലിലെ അത്ഭുതപ്രതിഭയായ
ടി ആര്‍ മഹാലിംഗം ത്തെ

എന്‍
രമണി ഓര്‍ക്കുന്നു



















തിരുവന്തപുരത്ത് നടന്ന ഒരു സംഗീത കച്ചേരിയില്‍ പതിനഞ്ചു
വയസ്സുകാരനായ
ടി ആര്‍ മഹാലിംഗം ഓടക്കുഴലില്‍ ഭൈരവി രാഗം

വായിക്കുന്നത്
കര്‍ണാടക സംഗീതത്തിലെ മഹാരഥന്‍ മാരിലൊരാളായ
ജി എന്‍ ബി കേട്ടു. അദ്ദേഹം ശെമ്മാങ്കുടി യോട് പറഞ്ഞു
"അവന്‍ വായിക്കുനത് നീ കേട്ടോ ? ഈ പ്രതിഭയുടെ മുമ്പില്‍ കര്‍ണാടക
സംഗീതത്തില്‍
നമുക്കൊരു സ്ഥാനവും ഉണ്ടാവില്ല നമുക്ക് സംഗീതം
ഉപേഷിച്ച് മറ്റു തൊഴില്‍ നോക്കാം". ശെമ്മാങ്കുടി മറുപടിയായി
പറഞ്ഞു"വിദ്യാഭ്യാസമില്ലാത്ത എനിക്ക് എങ്ങനെ ഒരു ജോലി കിട്ടും
ഗ്രാമത്തില്‍ പോയി കൃഷി ചെയ്യേണ്ടി വരും ". ഇതില്‍പരം
ഒരു
അംഗീകാരം മാലിക്ക് (ടി ആര്‍ മഹാലിംഗം മാലി
എന്നാന്നു അറിയപ്പെടുന്നത് )കിട്ടാനില്ല.


1926 നവംബര്‍ 6 നു ജനിച്ച
ടി ആര്‍ ഏഴാമത്തെ വയസ്സിലാന്നു ആദ്യത്തെ കച്ചേരി നടത്തിയത്.
ഒന്‍പതാമത്തെ വയസ്സാകുമ്പോഴേക്കും മുന്‍നിര സംഗീതകാരന്‍ മാരില്‍
ഒരാളായി തീര്‍ന്നു. മാലി ഒരു അസാധാരണ പ്രതിഭ യായിരൂന്നു.
കേള്‍ക്കുന്ന ഇതു നോട്ടും തിരിച്ചറിയാനുള്ള ഒരു കഴിവ് ഉണ്ടായിരുന്നു.
അദ്ദേഹം വിരലുകള്‍ ചലിപ്പിക്കുന്ന രീതിയും കുഴലൂതുന്ന രീതിയും
പുതുതായിരുന്നു.സദസ്സിനെ അത്ഭുതപ്പെടുത്തി നടത്തുന്ന സൂഷ്മമായ
ഗമകങ്ങള്‍
അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.
കുറഞ്ഞ കാലത്തിന്നുള്ളില്‍തന്നെ പ്രശസ്തരായ മിക്ക വയലിന്‍
മൃദംഗം വിദ്വാന്‍ മാരുംഅദ്ദേഹത്തിന്നു വേണ്ടി വായിച്ചിട്ടുണ്ട്.


ഒരിക്കല്‍ ഒരാള്‍ വയലിനില്‍ കാംബോജി രാഗം വായിക്കുകയായിരുന്നു.
അപ്പോള്‍
മാലി ഒരു കാര്‍ ഹോണ്‍ ശബ്ദം കേട്ടു. ഉടനെ അദ്ദേഹം
ഓടക്കുഴല്‍
എടുത്തു കാറിന്റെ ഹോണ്‍ ശബ്ദം വായിക്കാന്‍ തുടങ്ങി
എല്ലാവരും അത് ആസ്വദിച്ചു.












യുവ കലാകാരന്‍ മാരായ ടി രുക്കമണി, വെല്ലൂര്‍ രാമഭദ്രന്‍, ഉമയാള്‍ പുരം

ശിവരാമന്‍ എന്നിവരെ
പ്രോത്സാഹിപ്പിച്ചു. പാലക്കാട് മണി അയ്യരുമായി
മാലി ക്ക് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. 1956 ല്‍ മാലി മദ്രാസ്സില്‍
നിന്ന്
ബംഗാളൂര്‍ ലേക്ക് താമസം മാറ്റി. ബംഗാളൂര്‍ രില്‍ അദ്ദേഹത്തിന്നു
ശിഷ്യന്‍ മാര്‍ ഉണ്ടായിരുന്നു. അന്‍പതാമത്തെ വയസ്സില്‍ ഒരു വിദേശ

പര്യടത്തിനിടയില്‍ ഒരു അമേരിക്കന്‍
പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
കേന്ടുക്കിയില്‍ വര്‍ഷങ്ങളോളം താമസിച്ചു.
1986 ല്‍ മഹാപ്രതിഭയുടെ ഓടക്കുഴല്‍ നാദം നിലച്ചു

Comments

Popular posts from this blog

സ്ലംഡോഗ് മില്ല്യെനയറില്‍ നിന്ന് ഇന്ത്യന്‍ സിനിമ പഠിക്കേണ്ട പാഠങ്ങള്‍ സ്ലംഡോഗ് മില്ല്യനയറുടെ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുതരുന്നത്. ഡാനിബോയല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും ഇന്ത്യന്‍ നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഗന്ധമുള്ള സിനിമയാക്കി ഇതിനെ മാറ്റുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ കലാകാരന്മാരെ ഉപയോഗിച്ച് ഭാവിയില്‍ വരാനിരിക്കുന്ന വിദേശ സിനിമകള്‍ക്കും തുടക്കം കുറിക്കാനുള്ള സാധ്യതകളേറെയാണ്. സ്ലംഡോഗ് മില്ല്യനയര്‍ ഇന്ത്യന്‍ ജീവിതത്തെ ചിത്രീകരിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് പുനര്‍വിചാരം നടത്തേണ്ടതുണ്ട്. 1973ല്‍ പ്രശസ്ത സംവിധായകന്‍ ഋതിക് ഘട്ടക്ക് തന്റെ ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു. “''എന്റെ അവസാനത്തെ ചിത്രമായ 'ജൂക്തി താക്കോ ഔര്...
മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...